മാധവിക്കുട്ടിയും  തോക്കും

കുരീപ്പുഴ ശ്രീകുമാര്‍

 

 

കേരള സര്‍വ്വകലാശാല ചരല്‍ക്കുന്നില്‍ വെച്ച്‌ നടത്തിയ യുവസാഹിത്യ ക്യാംപിന്റെ ഉദ്‌ഘാടനം.
തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച്‌ ബാലാമണിയമ്മയാണ്‌ നടത്തിയത്‌. മാധവിക്കുട്ടി തൊട്ടടുത്തിരുന്ന്‌ കുട്ടികളുടെ
ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞപ്പോള്‍ ഒരു ഘട്ടത്തില്‍ അവര്‍ ഒരു തോക്ക്‌ എടുത്ത്‌ കാണിച്ചു.
നില്‍ക്കാന്‍ കഴിയാതെ വന്നാല്‍ ഇതും ആകാം എന്ന്‌ പറഞ്ഞു.
എല്ലാവരും അമ്പരന്നു.
അതായിരുന്നു പിന്നീട്‌ കമലാസുരയ്യ ആയി മാറിയ മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടി.
പ്രതിരോധിക്കാന്‍ സ്‌നേഹത്തിന്റെ പൂക്കള്‍ കൊണ്ട്‌ നിറയൊഴിക്കാന്‍ കഴിയുന്ന ഒരു തോക്ക്‌ അവര്‍ കഥകളില്‍ കരുതിവെച്ചു. എക്കാലത്തെയും എഴുത്തുകാരികള്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്നത്‌... 

Comments (2)
നോക്കൂ സഖാവേ മ
1 Friday, 12 June 2009 19:24
sunil raj
നോക്കൂ സഖാവേ മനസിന്റെ കോണിലീ-
തോക്ക് ഞാന്‍ കരുതി വയ്ക്കുന്നു..
ആത്മഹത്യക്കല്ല നായട്ടിനല്ലെന്റെ
നാവിന്നു കാവലായ്‌ മാത്രം..

ഞാന്‍ ശ്രീയുടെ ഈ വരികള്‍ ഓര്‍ത്തു പോയി..

കാപട്ട്യങ്ങളുടെ നെഞ്ചിലേക്ക് വാക്കുകള്‍ കൊണ്ട്
നിറയൊഴിച്ചാണല്ലോ അവര്‍ പോയതും..
കലിക കണ്ടു. ചെറ
2 Sunday, 14 June 2009 17:31
sethu
കലിക കണ്ടു. ചെറുപ്പക്കാരുടെ പുതിയൊരു സംരംഭം കൂടി. നല്ലൊരു തുടക്കം. നല്ലതു വരട്ടെ.

സേതു

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

പേര്:
ഇ-മെയില്‍ (പ്രസിദ്ധീകരിക്കുന്നതല്ല):
വിഷയം:
അഭിപ്രായം.:
 

കലിക

വാര്‍ത്തകള്‍

 


    കലികയിലേയ്ക്ക്

      സൃഷ്ടികള്‍

      ക്ഷണിക്കുന്നു

      സൃഷ്ടികള്‍

      അയയ്ക്കേണ്ട

      വിലാസം

      kalikaonline@gmail.com

      editor@kalikaonline.com

      എല്ലാ മലയാളികള്‍ക്കും

      കലികയുടെ

      ഓണാശംസകള്‍ ...

           

We have 18 guests online